• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, December 3, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

അഞ്ച് മക്കളെ കൊന്ന കേസില്‍ തടവില്‍ കഴിഞ്ഞ അമ്മയ്ക്ക് ഒടുവില്‍ ദയാവധം

by Web Desk 06 - News Kerala 24
March 3, 2023 : 7:51 am
0
A A
0
മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറെ ചര്‍ച്ചകളുയര്‍ത്തിയ ഒരു വിഷയമാണ് ദയാവധം. ഭേദപ്പെടുത്താൻ സാധിക്കാത്ത ശാരീരികവും മാനസിവുമായ രോഗങ്ങളാല്‍ കഴിയുന്നവര്‍ക്ക് വേദനാജനകമായ ജീവിതത്തില്‍ നിന്നൊരു രക്ഷ എന്ന നിലയില്‍ ദയാവധം അനുവദിക്കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ ദയാവധവും ഒരു തരത്തിലുള്ള കൊലപാതകമാണ് അത് അനുവദനീയമല്ല എന്ന് മറുവിഭാഗവും വാദിക്കുന്നു.

നിലവില്‍ നെതര്‍ലൻഡ്സ്, സ്വിറ്റ്സര്‍ലൻഡ്, ബെല്‍ജിയം, ബ്രട്ടൻ എന്നീ രാജ്യങ്ങളും ചില യുഎസ് സ്റ്റേറ്റുകളുമാണ് ദയാവധത്തെ നിയമപരമായി പിന്തുണയ്ക്കുന്നത്. ഇപ്പോഴിതാ ബെല്‍ജിയത്തില്‍ നിന്ന് അസാധാരണമായ ഒരു ദയാവധത്തെ കുറിച്ചുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്.

തന്‍റെ അഞ്ച് മക്കളെ കൊലപ്പെടുത്തിയ കേസില്‍ ദീര്‍ഘകാലമായി തടവില്‍ കഴിഞ്ഞിരുന്ന സ്ത്രീ ഇപ്പോള്‍ ദയാവധത്തിലൂടെ മരിച്ചു എന്നതാണ് വാര്‍ത്ത. 2007ലാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസിന് ആസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്ത് ജനീവീവ് ലെര്‍മിറ്റെ എന്ന യുവതി തന്‍റെ അഞ്ച് മക്കളെയും കഴുത്തറുത്ത്  കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഇവരും കത്തിയുപയോഗിച്ച് സ്വയം കുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ മരണം നീണ്ടുപോയതോടെ ഇവര്‍ പൊലീസില്‍ വിവമരറിയിച്ചു. ഇതോടെ പൊലീസെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇവരുടെ ജിവൻ സുരക്ഷിതമാക്കുകയും ചെയ്തു.

കടുത്ത മാനസികപ്രശ്നങ്ങളായിരുന്നു ജനീവീവിനെ സ്വന്തം മക്കളെ കൊലപ്പെടുത്തുന്നതിലേക്ക് എത്തിച്ചത് എന്നാണ് ഇവരുടെ വക്കീല്‍ അറിയിക്കുന്നത്. എന്നാലീ വാദം അന്ന് കോടതി മുഖവിലയ്ക്ക് എടുത്തില്ല. കോടതി ജനീവീവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

2008മുതല്‍ ജയിലില്‍ കഴിഞ്ഞ ജനീവീവിനെ 2019ല്‍ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ 2010ല്‍ തന്നെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ക്കെതിരെ ഇവര്‍ കേസ് ഫയല്‍ ചെയ്യുകയും എന്നാല്‍ ആ കേസില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. തനിക്ക് ഫലപ്രദമായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നാണ് താൻ മക്കളെ കൊല്ലുന്ന സാഹചര്യം വരെയെത്തിയതെന്നും അതിനാല്‍ ഡോക്ടര്‍ക്കെതിരെ നിയമനടപടിയുണ്ടാകണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. പക്ഷേ കേസ് കോടതിയില്‍ തള്ളപ്പെട്ടു.

2019ഓടെ ഇവരുടെ മാനസികപ്രശ്നങ്ങള്‍ അധികരിച്ചതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനും ശേഷമാണ് ദയാവധമെന്ന ആശയത്തിലേക്ക് ഇവരെത്തുന്നത്. ജനീവീവിന്‍റെ തന്നെ അഭ്യര്‍ത്ഥന മാനിച്ചാണ് കുട്ടികളെ കൊലപ്പെടുത്തിതിന്‍റെ പതിനാറാം വാര്‍ഷികദിനമായ ഫെബ്രുവരി 28ന് തന്നെ ഇവരുടെ ദയാവധവും നടത്തിയത് എന്ന് വക്കീല്‍ അറിയിക്കുന്നു. എന്തായാലും അപൂര്‍വമായ ദയാവധത്തിന് വലിയ രീതിയിലാണ് ശ്രദ്ധ ലഭിക്കുന്നത്. മാനസികാരോഗ്യപ്രശ്നങ്ങള്‍ വ്യക്തികളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുമ്പോള്‍ നിയമം എത്തരത്തിലാണ് അതില്‍ ഇടപെടേണ്ടത് എന്നും ജനീവീവിന്‍റെ ജീവിതം ഇതിന് മാതൃകയാക്കി എടുക്കണമെന്നുമെല്ലാം ചര്‍ച്ചകളില്‍ വാദമുയരുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സമാധാനവും സ്‍നേഹവും പ്രചരിപ്പിക്കുന്നതിന് സൗദി അറബ്യ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമെന്ന് വിയന്ന ബിഷപ്പ്

Next Post

ഇടിക്കൂട്ടിൽ തിളങ്ങി സൗദി ബോക്സിങ് താരങ്ങൾ; റിയാദ് ദറഇയയിൽ അമ്പരിപ്പിക്കും പോരാട്ടമായി ‘ട്രൂത്ത് ഫൈറ്റ്’

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഇടിക്കൂട്ടിൽ തിളങ്ങി സൗദി ബോക്സിങ് താരങ്ങൾ; റിയാദ് ദറഇയയിൽ അമ്പരിപ്പിക്കും പോരാട്ടമായി ‘ട്രൂത്ത് ഫൈറ്റ്’

ഇടിക്കൂട്ടിൽ തിളങ്ങി സൗദി ബോക്സിങ് താരങ്ങൾ; റിയാദ് ദറഇയയിൽ അമ്പരിപ്പിക്കും പോരാട്ടമായി ‘ട്രൂത്ത് ഫൈറ്റ്’

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്, ബാങ്ക് പ്രവർത്തനസമയത്തിൽ മാറ്റം വരുന്നു

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്, ബാങ്ക് പ്രവർത്തനസമയത്തിൽ മാറ്റം വരുന്നു

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

വയനാട്ടില്‍ 'തിമിംഗല ചര്‍ദ്ദി' പിടിച്ചു; രണ്ടുപേര്‍ പിടിയില്‍

തുടര്‍ച്ചയായുള്ള രാജി ഒഴിവാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു ; എംഎല്‍എമാരുമായി ചര്‍ച്ച

മേഘാലയയിലും സർക്കാരുണ്ടാക്കാൻ ബിജെപി; കോൺറാഡ് സാംഗ്മയ്ക്ക് പിന്തുണക്കത്ത് നൽകി

അഗ്നീവീർമാർക്ക് സർക്കാർ ജോലികളിൽ മുൻഗണന ; നിർദേശം തള്ളി മമതാബാനർജി ; ബിജെപിക്കാർക്ക് എന്തിന് ജോലികൊടുക്കണം

നിർണായക പ്രഖ്യാപനവുമായി മമത ബാനർജി; പ്രതിപക്ഷത്തിന് തിരിച്ചടി, ബിജെപിക്ക് സന്തോഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In