• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 19, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News India

‘ഭരണകൂടം സ്പോൺസർ ചെയ്യുന്നവർ താങ്കളുടെ ഐ-ഫോണിലെ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നു’ -ആപ്പിൾ അയച്ച ജാഗ്രത സന്ദേശത്തിന്റെ പൂർണരൂപം വായിക്കാം

by Web Desk 04 - News Kerala 24
November 1, 2023 : 6:28 am
0
A A
0
‘ഭരണകൂടം സ്പോൺസർ ചെയ്യുന്നവർ താങ്കളുടെ ഐ-ഫോണിലെ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നു’ -ആപ്പിൾ അയച്ച ജാഗ്രത സന്ദേശത്തിന്റെ പൂർണരൂപം വായിക്കാം
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

ന്യൂഡൽഹി: ഐ-ഫോണിലെ വിവരങ്ങൾ ചോർത്താൻ ഭരണകൂടം ലക്ഷ്യമിടുന്നുെവന്ന് കാണിച്ച് നിർമാതാക്കളായ ആപ്പിൾ കമ്പനിയിൽനിന്ന് പ്രതിപക്ഷ നേതാക്കൾക്ക് ലഭിച്ച ജാഗ്രത സന്ദേശം: ‘‘ഭരണകൂടം സ്പോൺസർ ചെയ്യുന്നവർ വിദൂരത്തിരുന്ന് താങ്കളുടെ ആപ്പിൾ ഐ.ഡിയുള്ള ഐ-ഫോണിലെ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നതായി ആപ്പിൾ കരുതുന്നു. ആരാണ് നിങ്ങൾ എന്നതു കൊണ്ടും എന്താണ് നിങ്ങൾ ചെയ്യുന്നത് എന്നതു കൊണ്ടും, അവർ വ്യക്തിപരമായി താങ്കളെ ലക്ഷ്യം വെച്ചേക്കാം.

ncs-up
Rajan-up
previous arrow
next arrow

ഐ-ഫോണിലെ പ്രധാനപ്പെട്ട ഡേറ്റ, സന്ദേശങ്ങൾ, കാമറ, മൈക്രോഫോൺ എന്നിവ വിദൂരത്തിരുന്ന് ചോർത്താൻ അവർക്ക് കഴിഞ്ഞേക്കാം. ഇതൊരു തെറ്റായ ജാഗ്രത സന്ദേശമായിക്കൂടെന്നില്ല. എങ്കിലും മുന്നറിയിപ്പ് ഗൗരവമായി എടുക്കണം. ആപ്പിളിൽനിന്ന് അപകട സൂചന മുമ്പ് ലഭിച്ചിട്ടുണ്ടെങ്കിൽ, പുതുതായോ തുടർച്ചയായോ ശ്രമം നടന്നിട്ടുണ്ട് എന്ന് അറിയിക്കാനാണ് ഇപ്പോഴത്തെ നോട്ടീസ്. ’’

ALA-up
self
previous arrow
next arrow

സോഫ്ട്വെയറിന്‍റെ പുതിയ വേർഷൻ കിട്ടാൻ പാകത്തിൽ ഐ-ഫോൺ അപ്ഡേറ്റ് ചെയ്യുന്നതടക്കം വിവിധ നടപടികൾ സ്വീകരിക്കാനും ഐ-ഫോൺ ഉപയോക്താക്കളോട് ജാഗ്രത സന്ദേശത്തിൽ ആപ്പിൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Rajan-up
self
previous arrow
next arrow

രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, ശശി തരൂർ, മഹുവ മൊയ്ത്ര, രാഘവ് ഛദ്ദ, പ്രിയങ്ക ചതുർവേദി തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കൾക്കാണ് ആപ്പിളിന്‍റെ ജാഗ്രത സന്ദേശം ലഭിച്ചത്. അവർ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, ആരോപണം സർക്കാർ നിഷേധിച്ചു.

ഇസ്രായേൽ നിർമിത ചാരവൃത്തി സോഫ്ട്വെയറായ പെഗസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തൽ, ഭരണകൂട നിരീക്ഷണം തുടങ്ങിയ വിവാദങ്ങൾക്ക് പിന്നാലെയാണ് ആപ്പിളിന്‍റെ ജാഗ്രത നിർദേശം. മൗലികാവകാശ ലംഘനമാണ് സർക്കാർ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി നിരവധി എം.പിമാരും മറ്റു നേതാക്കളും ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു.

സർക്കാറിന്‍റെ പ്രവർത്തനങ്ങളെ വിമർശിക്കുന്ന തങ്ങൾക്ക് ഫോൺ കമ്പനിയിൽനിന്ന് ലഭിച്ച സന്ദേശം അങ്ങേയറ്റം അസ്വസ്ഥ ജനകമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഇതേതുടർന്നാണ് അന്വേഷണം നടത്താനുള്ള തീരുമാനം ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്.

എല്ലാ പൗരന്മാരുടെയും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാനുള്ള ചുമതല സർക്കാർ ഏറ്റെടുക്കുന്നതായി അശ്വനി വൈഷ്ണവ് പറഞ്ഞു. അന്വേഷണത്തിൽ പങ്കുചേരാൻ ആപ്പിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാങ്കേതിക മികവുള്ള ഏജൻസിയായ സെർട്ട്-ഇൻ ആണ് അന്വേഷണം നടത്തുക. രാജ്യം പുരോഗതി നേടുന്നത് സഹിക്കാൻ കഴിയാതെ ശ്രദ്ധതിരിക്കൽ രാഷ്ട്രീയം കളിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.

150 രാജ്യങ്ങളിൽ ആപ്പിൾ ഇത്തരമൊരു ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആപ്പിൾ ഐ.ഡികൾ ഐ-ഫോണിൽ സുരക്ഷിതമായി എൻക്രിപ്ട് ചെയ്തിട്ടുണ്ടെന്നും, ഉപയോക്താക്കളുടെ അനുമതി കൂടാതെ അത് കിട്ടില്ലെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. അപൂർണ വിവരങ്ങളുടെ അടിസ്ഥാനത്തിലാകാം മുന്നറിയിപ്പ് വന്നിരിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഐ-ഫോൺ സുരക്ഷിതമാണോ എന്ന് കമ്പനി വ്യക്തമാക്കണമെന്ന് ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

വിശദാംശം മറച്ചുവെച്ച് കമ്പനി
ചോർത്തുന്ന ഭരണകൂടം ഏതെന്നോ, ഉപയോക്താക്കൾക്ക് സന്ദേശം അയച്ച സാഹചര്യം എന്തെന്നോ പറയാനാവില്ലെന്ന് ഐ-ഫോൺ നിർമാതാക്കളായ ആപ്പിൾ. ഭരണകൂടത്തിനുവേണ്ടി ഡേറ്റ ചോർത്തുന്നവർക്ക് വലിയ തോതിൽ പണവും നൂതന സംവിധാനങ്ങളുമാണ് ലഭിക്കുന്നത്. അവരുടെ രീതികൾ മാറിക്കൊണ്ടിരിക്കും. അപകടസാധ്യത സംബന്ധിച്ച ഇന്‍റലിജൻസ് സിഗ്നലുകൾ അടിസ്ഥാനപ്പെടുത്തിയാണ് അത്തരം ആക്രമണങ്ങൾ കണ്ടെത്തുന്നത്. അത് പലപ്പോഴും അപൂർണമാകാം. ആപ്പിളിന്‍റെ ചില സന്ദേശങ്ങൾ തെറ്റായ മുന്നറിയിപ്പുകളാണെന്നും വരാം. ചില ഡേറ്റ ചോർത്തലുകൾ കണ്ടെത്തുന്നില്ലെന്നും വരാം. എന്തുകൊണ്ടാണ് ഈ സന്ദേശം എം.പിമാർക്ക് കിട്ടിയതെന്ന് വിശദീകരിക്കാനും ആപ്പിൾ വിസമ്മതിച്ചു. അത്തരം വിവരങ്ങൾ നൽകാൻ കഴിയില്ല. ഭാവിയിൽ ചാരപ്പണി കണ്ടെത്താതിരിക്കാനുള്ള ഉപായം രൂപപ്പെടുത്താൻ അത് ഭരണകൂടങ്ങളെ സഹായിച്ചെന്നു വരാമെന്നും കമ്പനി വിശദീകരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

യുനെസ്കോ സാഹിത്യ നഗര പദവി സ്വന്തമാക്കി കോഴിക്കോട്

Next Post

പണിമുടക്കിൽ വലഞ്ഞ്‌ യാത്രക്കാർ ; കെഎസ്‌ആർടിസി 2000 സർവീസ്‌ അധികമായി നടത്തി

Related Posts

കേരള സർവകലാശാലയിലെ പ്രതിസന്ധി പരിഹാരത്തിലേക്ക്

കേരള സർവകലാശാലയിലെ പ്രതിസന്ധി പരിഹാരത്തിലേക്ക്

July 19, 2025
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് കാർഗോ എയർ ലിഫ്റ്റിങ് അനുമതി നൽകി കേന്ദ്രസർക്കാർ

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് കാർഗോ എയർ ലിഫ്റ്റിങ് അനുമതി നൽകി കേന്ദ്രസർക്കാർ

July 18, 2025
കണ്ണൂരില്‍ കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു

കണ്ണൂരില്‍ കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു

July 18, 2025
തിരുവനന്തപുരത്ത് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരത്ത് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

July 18, 2025
ഇടുക്കി ശാന്തന്‍പാറ മേഖലയില്‍ വന്‍ വനംകൊള്ള ; ഏലത്തോട്ടങ്ങളില്‍ നിന്നും മരങ്ങൾ മുറിച്ചുകടത്തി

ഇടുക്കി ശാന്തന്‍പാറ മേഖലയില്‍ വന്‍ വനംകൊള്ള ; ഏലത്തോട്ടങ്ങളില്‍ നിന്നും മരങ്ങൾ മുറിച്ചുകടത്തി

July 18, 2025
കത്തിക്കയറി വെളിച്ചെണ്ണ വില ; വ്യാജനെ ഒഴിവാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കർശന പരിശോധന

കത്തിക്കയറി വെളിച്ചെണ്ണ വില ; വ്യാജനെ ഒഴിവാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കർശന പരിശോധന

July 18, 2025
Next Post
പണിമുടക്കിൽ വലഞ്ഞ്‌ യാത്രക്കാർ ; കെഎസ്‌ആർടിസി 2000 സർവീസ്‌ അധികമായി നടത്തി

പണിമുടക്കിൽ വലഞ്ഞ്‌ യാത്രക്കാർ ; കെഎസ്‌ആർടിസി 2000 സർവീസ്‌ അധികമായി നടത്തി

കരുവന്നൂരിൽ ഇന്ന് മുതൽ നിക്ഷേപകർക്ക് പണം നൽകും, നടപ്പാക്കുന്നത് 50 കോടിയുടെ പാക്കേജ്

കരുവന്നൂരിൽ ഇന്ന് മുതൽ നിക്ഷേപകർക്ക് പണം നൽകും, നടപ്പാക്കുന്നത് 50 കോടിയുടെ പാക്കേജ്

തന്റെ ഓഫീസിലെ മൂന്നുപേരുടെ ഫോൺ കേന്ദ്രം ചോർത്തിയെന്ന്‌ രാഹുൽ ഗാന്ധി; എല്ലാം അദാനിക്ക്‌ വേണ്ടി

തന്റെ ഓഫീസിലെ മൂന്നുപേരുടെ ഫോൺ കേന്ദ്രം ചോർത്തിയെന്ന്‌ രാഹുൽ ഗാന്ധി; എല്ലാം അദാനിക്ക്‌ വേണ്ടി

ജന്മദിനം ആഘോഷിക്കാൻ കാത്തിരുന്നവ‍ർ അറിഞ്ഞത് മരണ വാ‍ർത്ത, നൊമ്പരമായി രഞ്ജുഷ, സംവിധായകൻ മനോജിനെ ചോദ്യം ചെയ്യും

ജന്മദിനം ആഘോഷിക്കാൻ കാത്തിരുന്നവ‍ർ അറിഞ്ഞത് മരണ വാ‍ർത്ത, നൊമ്പരമായി രഞ്ജുഷ, സംവിധായകൻ മനോജിനെ ചോദ്യം ചെയ്യും

ഐക്യകേരളത്തിന് ഇന്ന് 67-ാം പിറന്നാള്‍, തലസ്ഥാനത്താകെ ഉത്സവമയം, കേരളീയത്തിന് ഇന്ന് തുടക്കം

ഐക്യകേരളത്തിന് ഇന്ന് 67-ാം പിറന്നാള്‍, തലസ്ഥാനത്താകെ ഉത്സവമയം, കേരളീയത്തിന് ഇന്ന് തുടക്കം

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24


News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24


News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.
Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In