• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബോംബ് നിർമാണവും സ്ഫോടനവും പ്രശ്നമാകുന്നത് ജാതിയും മതവും നോക്കിയാണെന്ന് വരുന്നത് സുരക്ഷക്ക് ഭീഷണി -ജമാഅത്തെ ഇസ്‍ലാമി

by Web Desk 04 - News Kerala 24
April 5, 2024 : 8:21 pm
0
A A
0
ബോംബ് നിർമാണവും സ്ഫോടനവും പ്രശ്നമാകുന്നത് ജാതിയും മതവും നോക്കിയാണെന്ന് വരുന്നത് സുരക്ഷക്ക് ഭീഷണി -ജമാഅത്തെ ഇസ്‍ലാമി

ബോംബ് നിർമാണവും ബോംബ് സ്ഫോടനവും പ്രശ്നമാകുന്നത്, അതിന് പിന്നിൽ പ്രവർത്തിച്ചവരുടെ ജാതിയും മതവും നിറവും നോക്കിയാണെന്ന് വരുന്നത് നമ്മുടെ സുരക്ഷക്ക് ഭീഷണിയാണെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. കളമശ്ശേരി സംഭവം സംസ്ഥാനത്ത് ഉയർത്തിയ ചർച്ചക്കും അതുവഴി പ്രകടമായി പുറത്തുചാടിയ ഇസ്‌ലാമോഫോബിയക്കും നാമെല്ലാം സാക്ഷ്യം വഹിച്ചതാണ്. ചില പ്രത്യേക വിഭാഗങ്ങൾക്ക് മാത്രം ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾക്കുള്ള പ്രിവിലേജ് ലൈസൻസ് കണക്കെ വകവെച്ച് കൊടുക്കുന്നത് നാട് നശിപ്പിക്കാനുള്ള വഴി തുറക്കലാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പാനൂരും തിരുവനന്തപുരത്തും ബോംബ് നിർമാണത്തിനിടെ നടന്ന സ്ഫോടനവും വളാഞ്ചേരിയിൽ പിടിക്കപ്പെട്ട സ്ഫോടക വസ്തുക്കളും കേരളത്തിൽ ഒരു ചർച്ചക്കും വഴിതുറന്നില്ലയെന്നത് ആശ്ചര്യകരമാണ്. ആരായിരുന്നു ഇതിന് പിന്നിലെന്നും എന്തുദ്ദേശമായിരുന്നു അവർക്കെന്നും ഏത് രാഷ്ട്രീയ പാർട്ടിയിലാണ് അവർ പ്രവർത്തിക്കുന്നതെന്നും അറിയാൻ കേരള ജനതക്ക് താൽപര്യമുണ്ട്. വലിയ മനുഷ്യക്കുരുതിക്ക് ഹേതുവാകാൻ ശേഷിയുള്ള സ്ഫോടകവസ്തുക്കളുടെ വ്യാപനത്തിൽ കേരളത്തിലെ ഭരണകൂടവും രാഷ്ട്രീയ സാംസ്കാരിക നേതൃത്വവും മീഡിയയും പുലർത്തുന്ന മൗനം ഭീതിയുളവാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പാനൂരും തിരുവനന്തപുരത്തും ബോംബ് നിർമാണത്തിനിടെ നടന്ന സ്ഫോടനവും വളാഞ്ചേരിയിൽ പിടിക്കപ്പെട്ട സ്ഫോടക വസ്തുക്കളും കേരളത്തിൽ ഒരു ചർച്ചക്കും വഴിതുറന്നില്ലയെന്നത് ആശ്ചര്യകരമാണ്. ആരായിരുന്നു ഇതിന്റെ പിന്നിലെന്നും എന്തുദ്ദേശമായിരുന്നു അവർക്കെന്നും ഏത് രാഷ്ട്രീയ പാർട്ടിയിലാണ് അവർ പ്രവർത്തിക്കുന്നതെന്നും അറിയാൻ കേരള ജനതക്ക് താൽപര്യമുണ്ട്.

ഏതു നിമിഷവും വലിയ മനുഷ്യക്കുരുതിക്ക് ഹേതുവാകാൻ ശേഷിയുള്ള സ്ഫോടകവസ്തുക്കളുടെ വ്യാപനത്തിൽ കേരളത്തിലെ ഭരണകൂടവും രാഷ്ട്രീയ സാംസ്കാരിക നേതൃത്വവും മീഡിയകളും പുലർത്തുന്ന മൗനം ഭീതിയുളവാക്കുന്നതാണ്. കളമശ്ശേരി സംഭവം നമ്മുടെ സംസ്ഥാനത്ത് ഉയർത്തിയ ചർച്ചക്കും അതുവഴി പ്രകടമായി പുറത്തുചാടിയ ഇസ്‌ലാമോഫോബിയക്കും നാമെല്ലാം സാക്ഷ്യം വഹിച്ചതാണ്. ബോംബ് നിർമാണവും ബോംബ് സ്ഫോടനവും പ്രശ്നമാകുന്നത്, അതിന് പിന്നിൽ പ്രവർത്തിച്ചവരുടെ ജാതിയും മതവും നിറവും നോക്കിയാണെന്ന് വരുന്നത് നമ്മുടെ സുരക്ഷക്ക് ഭീഷണിയുയർത്തുന്നു. ചില പ്രത്യേക വിഭാഗങ്ങൾക്ക് മാത്രം ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾക്കുള്ള പ്രിവിലേജ് ലൈസൻസ് കണക്കെ വകവെച്ച് കൊടുക്കുന്നത് നാട് നശിപ്പിക്കാനുള്ള വഴി തുറക്കലാണ്.

കൊച്ചു കൊച്ചു വിഷയങ്ങൾ അന്തിച്ചർച്ചയിലൂടെ കൊഴുപ്പിക്കുന്ന മാധ്യമങ്ങളും ഇലയനങ്ങിയാൽ വരെ പ്രതികരണവുമായി ഓടിക്കൂടാറുള്ള സാമൂഹിക-സാംസകാരിക നായകൻമാരും ഈ ആത്മവഞ്ചന അവസാനിപ്പിക്കണം. മത-കക്ഷി-രാഷ്ട്രീയ ദേദമന്യേ ഈ ഹിംസയുടെ രാഷ്ട്രീയത്തെ തുറന്നെതിർക്കാൻ മുന്നോട്ട് വരിക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോട്ടയത്ത് ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു

Next Post

രാജീവ്​ ചന്ദ്രശേഖറിന്‍റെ സ്വത്തുവിവരങ്ങൾ അപൂർണമെന്ന്​ കലക്ടർക്ക്​ പരാതി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
രാജീവ്​ ചന്ദ്രശേഖറിന്‍റെ സ്വത്തുവിവരങ്ങൾ അപൂർണമെന്ന്​ കലക്ടർക്ക്​ പരാതി

രാജീവ്​ ചന്ദ്രശേഖറിന്‍റെ സ്വത്തുവിവരങ്ങൾ അപൂർണമെന്ന്​ കലക്ടർക്ക്​ പരാതി

ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

ഈ ചോരക്കൊതിയിൽ നിന്ന് എന്നാണ് സി.പി.എം മുക്തമാവുക; പാനൂർ ബോംബ് സ്ഫോടനത്തിൽ കെ.കെ. രമ

ഈ ചോരക്കൊതിയിൽ നിന്ന് എന്നാണ് സി.പി.എം മുക്തമാവുക; പാനൂർ ബോംബ് സ്ഫോടനത്തിൽ കെ.കെ. രമ

ഡൽഹി മദ്യനയ അഴിമതിക്കേസിൽ കെ. കവിത സി.ബി.ഐ കസ്റ്റഡിയിൽ

ഡൽഹി മദ്യനയ അഴിമതിക്കേസിൽ കെ. കവിത സി.ബി.ഐ കസ്റ്റഡിയിൽ

തൃശൂരില്‍ സുനില്‍ കുമാറിന് അപരൻ, സുരേഷ് ഗോപിയുടെ ഡമ്മി സ്ഥാനാർഥിയുടെ പത്രിക തള്ളി; മത്സര രംഗത്ത് 10 പേര്‍

തൃശൂരില്‍ സുനില്‍ കുമാറിന് അപരൻ, സുരേഷ് ഗോപിയുടെ ഡമ്മി സ്ഥാനാർഥിയുടെ പത്രിക തള്ളി; മത്സര രംഗത്ത് 10 പേര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In