• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 7, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സ നൽകിയയാൾ പിടിയിൽ

by Web Desk 04 - News Kerala 24
February 23, 2024 : 4:05 pm
0
A A
0
പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സ നൽകിയയാൾ പിടിയിൽ

തിരുവനന്തപുരം > നേമത്ത് വീട്ടിൽ നടത്തിയ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപങ്ചർ ചികിത്സ നടത്തിയ വ്യക്തി പിടിയിൽ. ബീമാപള്ളിയിൽ ക്ലിനിക് നടത്തിയിരുന്ന അക്യുപങ്ചർ ചികിത്സകൻ വെഞ്ഞാറമൂട് സ്വദേശി ഷിഹാബുദ്ദീനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്തുനിന്നുമാണ് ഇയാളെ പിടികൂടിയത്. നേമം സ്റ്റേഷനിലെത്തിച്ച ഷിഹാബുദ്ദീനെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഭർത്താവിന്റെ നിർദേശ പ്രകാരം ഷിഹാബുദ്ദീനാണ് യുവതിക്ക് ​ഗർഭകാലത്ത് അക്യുപങ്ചർ ചികിത്സ നൽകിയിരുന്നതെന്നാണ് വിവരം. സംഭവത്തിൽ യുവതിയുടെ ഭർത്താവ് നയാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വീട്ടിൽ പ്രസവം നടത്തിയതിനെത്തുടർന്ന് അമ്മയും കുഞ്ഞും മരണപ്പെട്ടത്. പാലക്കാട് സ്വദേശിനിയായ ഷെമീറ (36)യും നവജാതശിശുവുമാണ് മരിച്ചത്. ചൊവ്വ വൈകിട്ട് മൂന്നോടെയാണ് ഇവർക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഈ സമയം ഭർത്താവ് നയാസും ഇയാളുടെ ആദ്യ ഭാര്യയും മകളുമാണ് ഒപ്പമുണ്ടായിരുന്നത്. പ്രസവത്തിനിടെ ചലനം നഷ്ടമായതോടെ ആംബുലൻസിൽ വൈകിട്ട് 5.45ന് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ആശുപത്രിയിൽ പ്രവേശിച്ചപ്പോൾതന്നെ അമ്മയും കുഞ്ഞും മരിച്ചതായി അധികൃതർ അറിയിച്ചു.

ആശുപത്രിയിൽ പോകാതെയുള്ള അക്യുപങ്ചർ ചികിത്സാരീതിയാണ് ​ഗർഭകാലത്ത് ഇവർ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് സ്വദേശിയാണ് മരിച്ച ഷെമീറ. പൂന്തുറ സ്വദേശിയായ നയാസുമായി രണ്ടാം വിവാഹമാണ്. ഷെമീറയുടെ ആദ്യ മൂന്ന് പ്രസവത്തിനും സിസേറിയൻ‌ ആയിരുന്നതിനാൽ ആശുപത്രിയിൽ പോകണമെന്ന് ആശാ പ്രവർത്തകരും കമ്യൂണിറ്റി പൊലീസും പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ആശുപത്രിയിലുള്ള ചികിത്സ വേണ്ടായെന്ന നിലപാടിലായിരുന്നു കുടുംബം. വീട്ടിൽത്തന്നെ ഭാര്യ പ്രസവിക്കണമെന്ന നിർബന്ധത്തിലായിരുന്നു നയാസ്‌. യൂട്യൂബ് നോക്കി സാധാരണ പ്രസവം നടക്കുമെന്ന് നയാസ് അവകാശപ്പെട്ടെന്നും ആശുപത്രിയിലാക്കാൻ ആവശ്യപ്പെട്ട പൊലീസിനോട് തനിക്കില്ലാത്ത വേവലാതി നിങ്ങൾക്കെന്തിനാണെന്ന് ചോദിച്ചുവെന്നും ദൃക്‌സാക്ഷികളും ജനപ്രതിനിധികളും പറഞ്ഞിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സമൂഹ മനഃസാക്ഷിയെ പിടിച്ചുലക്കുന്ന നിഷ്ഠൂരമായ കൊലപാതകമെന്ന് എം.വി ഗോവിന്ദൻ

Next Post

ജീവന് ഭീഷണി; മല്ലികാർജുൻ ഖാർ​ഗെക്ക് ഇസഡ് പ്ലസ് സുരക്ഷ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ജീവന് ഭീഷണി; മല്ലികാർജുൻ ഖാർ​ഗെക്ക് ഇസഡ് പ്ലസ് സുരക്ഷ

ജീവന് ഭീഷണി; മല്ലികാർജുൻ ഖാർ​ഗെക്ക് ഇസഡ് പ്ലസ് സുരക്ഷ

ആനയിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവർക്ക് 25,000 രൂപ വീതം പിഴ ചുമത്തി

ആനയിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവർക്ക് 25,000 രൂപ വീതം പിഴ ചുമത്തി

ലോക്സഭ തെരഞ്ഞെടുപ്പ്: മഹാരാഷ്ട്രയിൽ 39 സീറ്റുകളിൽ ഇൻഡ്യ സഖ്യം ധാരണയി​ലെത്തി

ലോക്സഭ തെരഞ്ഞെടുപ്പ്: മഹാരാഷ്ട്രയിൽ 39 സീറ്റുകളിൽ ഇൻഡ്യ സഖ്യം ധാരണയി​ലെത്തി

‘ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി’, ഒടുവിൽ കമൽനാഥ് ‘വാതുറന്നു’; ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങൾക്ക് തൽക്കാല വിരാമം

‘ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി’, ഒടുവിൽ കമൽനാഥ് ‘വാതുറന്നു’; ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങൾക്ക് തൽക്കാല വിരാമം

കാരുണ്യ ബെനവലന്റ്‌ സ്‌കീമിന്‌ 20 കോടി അനുവദിച്ചുവെന്ന് കെ.എൻ. ബാലഗോപാൽ

കാരുണ്യ ബെനവലന്റ്‌ സ്‌കീമിന്‌ 20 കോടി അനുവദിച്ചുവെന്ന് കെ.എൻ. ബാലഗോപാൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In